94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ്ദീപിനെ ജാമി ഓവർട്ടനാണ് പുറത്താക്കിയത്. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയ നായകൻ ശുഭ്മാൻ ഗില്ലിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. 11 റൺസെടുത്ത ഗില്ലിനെ ആറ്റ്കിൻസൺ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. കരുൺ നായരെ ഒരുവശത്തുനിർത്തി ജയ്സ്വാൾ ഇന്ത്യയെ ഇരുന്നൂറ് കടത്തി. പിന്നാലെ സെഞ്ചുറിയും തികച്ചു.
രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്‌സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട…
94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ്ദീപിനെ ജാമി ഓവർട്ടനാണ് പുറത്താക്കിയത്. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയ നായകൻ ശുഭ്മാൻ ഗില്ലിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. 11 റൺസെടുത്ത ഗില്ലിനെ ആറ്റ്കിൻസൺ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. കരുൺ നായരെ ഒരുവശത്തുനിർത്തി ജയ്സ്വാൾ ഇന്ത്യയെ ഇരുന്നൂറ് കടത്തി. പിന്നാലെ സെഞ്ചുറിയും തികച്ചു.


